സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ജനക്ഷേമകരമായ പദ്ധതികള്‍ക്ക് പണമുണ്ടോ എന്ന വേവലാതിപൂണ്ടു നടക്കുന്നവര്‍ വെറുതെ ആശങ്ക സൃഷ്ടിക്കുകയാണ് എന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് ക്ഷേമം എന്ന പരിപാടിയാണ് മുന്നോട്ടുവെച്ചത്. അസാധ്യമായത് സാധ്യമാക്കുകയാണ്. അതിലൂടെ ഇടതുപക്ഷത്തിന്റെ ബദല്‍ പരിപാടിയാണ് ബജറ്റ് മുന്നോട്ടുവെച്ചത്
പ്രൊഫഷണൽ കോൺഗ്രസ് നേതാവ് ഡോ. ലാൽ. അതേറ്റുപിടിച്ച ഐഎംഎ ഭാരവാഹികൾക്ക് ഈ മഹാമാരിക്കാലത്ത് ഏറ്റവും ത്യാഗപൂർണ്ണമായ സേവനം അനുഷ്ഠിക്കുന്ന തങ്ങളുടെ അംഗങ്ങളെ തന്നെയാണ് അപമാനിച്ചതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ഐസക് അഭിപ്രായപ്പെട്ടു
കേന്ദ്ര സര്‍ക്കാര്‍ തന്നിഷ്ട പ്രകാരം നികുതി വര്‍ദ്ധിപ്പിക്കുമ്പോള്‍ അതിനനുസരിച്ച് സംസ്ഥാനത്തിന് ലഭിക്കുന്ന തുച്ചമായ വരുമാനം കുറയ്ക്കാന്‍ സാധ്യമല്ല. അത്തരത്തിലുള്ള ചിലയാളുകളുടെ അഭിപ്രായം സ്വീകരിക്കാന്‍ നിര്‍വാഹമില്ലെന്നും ഡോ. ഐസക് പറഞ്ഞു